ന്യായാധിപന്മാർ 14:20 in Malayalam

മലയാളം മലയാളം ബൈബിള്‍ ന്യായാധിപന്മാർ ന്യായാധിപന്മാർ 14 ന്യായാധിപന്മാർ 14:20

Judges 14:20
ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന്നു ഭാര്യയായിയ്തീർന്നു.

Judges 14:19Judges 14

Judges 14:20 in Other Translations

King James Version (KJV)
But Samson's wife was given to his companion, whom he had used as his friend.

American Standard Version (ASV)
But Samson's wife was `given' to his companion, whom he had used as his friend.

Bible in Basic English (BBE)
But Samson's wife was given to the friend who had been his best man.

Darby English Bible (DBY)
And Samson's wife was given to his companion, who had been his best man.

Webster's Bible (WBT)
But Samson's wife was given to his companion, whom he had used as his friend.

World English Bible (WEB)
But Samson's wife was [given] to his companion, whom he had used as his friend.

Young's Literal Translation (YLT)
and Samson's wife becometh his companion's, who `is' his friend.

But
Samson's
וַתְּהִ֖יwattĕhîva-teh-HEE
wife
אֵ֣שֶׁתʾēšetA-shet
was
שִׁמְשׁ֑וֹןšimšônsheem-SHONE
companion,
his
to
given
לְמֵ֣רֵעֵ֔הוּlĕmērēʿēhûleh-MAY-ray-A-hoo
whom
אֲשֶׁ֥רʾăšeruh-SHER
he
had
used
as
his
friend.
רֵעָ֖הrēʿâray-AH
לֽוֹ׃loh

Cross Reference

ന്യായാധിപന്മാർ 15:2
നിനക്കു അവളിൽ കേവലം അനിഷ്ടമായി എന്നു ഞാൻ വിചാരിച്ചതുകൊണ്ടു അവളെ നിന്റെ തോഴന്നു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? അവൾ മറ്റവൾക്കു പകരം നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.

യോഹന്നാൻ 3:29
മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു.

ന്യായാധിപന്മാർ 15:6
ഇതു ചെയ്തതു ആർ എന്നു ഫെലിസ്ത്യർ അന്വേഷിച്ചാറെ തിമ്നക്കാരന്റെ മരുകൻ ശിംശോൻ; അവന്റെ ഭാര്യയെ അവൻ എടുത്തു തോഴന്നു കൊടുത്തുകളഞ്ഞു എന്നു അവർക്കു അറിവുകിട്ടി; ഫെലിസ്ത്യർ ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു.

സങ്കീർത്തനങ്ങൾ 55:12
എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.

യിരേമ്യാവു 9:5
അവർ ഓരോരുത്തനും താന്താന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാൻ അവർ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവൃത്തിപ്പാൻ അവർ അദ്ധ്വാനിക്കുന്നു.

മീഖാ 7:5
കൂട്ടുകാരനെ വിശ്വസിക്കരുതു; സ്നേഹിതനിൽ ആശ്രയിക്കരുതു; നിന്റെ മാർവ്വിടത്തു ശയിക്കുന്നവളോടു പറയാതവണ്ണം നിന്റെ വായുടെ കതകു കാത്തുകൊൾക.

മത്തായി 26:49
ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.

യോഹന്നാൻ 13:18
നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു.